Latest News



Latest കേരളം 

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍


webdesk

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തമിഴ്‌നാട്ടില്‍ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന്‍ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍.ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണില്‍ മൊഴി നല്‍കിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചിരുന്നു. തുടർന്ന് ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.



സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് വീണു; ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം


webdesk



ചേലക്കരയില്‍ കുടുംബത്തില്‍ കൂട്ട ആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു


webdesk



സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.


webdesk



നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ


webdesk



ഓണക്കാലത്തെ ന്യായവില അരിവില്‍പ്പന തുടരാന്‍ സപ്ലൈകോ


webdesk



മലപ്പുറത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി; രണ്ടുമരണം, മൂന്നുപേര്‍ക്ക് പരിക്ക്


webdesk



സെപ്തംബര്‍ 30 ന് കേരളത്തില്‍ പൊതുഅവധി


webdesk





Kerala News



ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍


webdesk



സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് വീണു; ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം


webdesk



ചേലക്കരയില്‍ കുടുംബത്തില്‍ കൂട്ട ആത്മഹത്യാ ശ്രമം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു


webdesk



സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.


webdesk



നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ


webdesk





വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി


webdesk



പയ്യന്നൂരില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്


webdesk



കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്ബോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


webdesk



ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരി മരിച്ചു


webdesk



വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി


webdesk



പയ്യന്നൂരില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്


webdesk



കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്ബോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


webdesk



ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരി മരിച്ചു


webdesk

Top Destinations



മികച്ച സഹനടൻ കി ഹൂയി ക്വാനും സഹനടി ജെയ്മി ലീ കേർട്ടസും


webdesk



ഇന്ത്യയുടെ അടയാളം- സന്‍സദ് ഭവന്‍…പാര്‍ലമെന്റ് മന്ദിരം


കൃഷ്‌ണേന്ദു ഭാസ്‌കരന്‍



സഞ്ചാരികളുടെ സ്വര്‍ഗ്ഗം-മസൂറി


കൃഷ്‌ണേന്ദു ഭാസ്‌കരന്‍



ലഡാക്കിലെ മൂണ്‍ലാന്റ്…ലാമയാരു


കൃഷ്‌ണേന്ദു ഭാസ്‌കരന്‍

രാജസ്ഥാനിലെ സ്വപ്‌നഭൂമി-ദൗസ


കൃഷ്‌ണേന്ദു ഭാസ്‌കരന്‍



തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട് – ലക്കുണ്ടി


കൃഷ്‌ണേന്ദു ഭാസ്‌കരന്‍
0

Travel



പഹൽഗാം താഴ്വര വീണ്ടും വിനോദ സഞ്ചാരികളെ വരവേൽക്കുന്നു


webdesk

പഹൽഗാം ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നത്. കേന്ദ്ര സേനകളുടെ സുരക്ഷ അവലോകനത്തിന് ശേഷമാണ് തീരുമാനം. തുറക്കുന്ന സ്ഥലങ്ങളിൽ എട്ട് വീതം ജമ്മുവിലും കശ്മീരിലുമാണ്. സുരക്ഷാ ഭീഷണി നേരിടുന്ന മറ്റ് 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കും. സർക്കാർ പരിപാടികൾ നടത്തിയും, പ്രത്യേക സംഘങ്ങളെ അയച്ചും സർക്കാർ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് നടപടി എടുക്കുന്നുണ്ട്.ഉത്തരേന്ത്യയിൽ വേനൽ കടുത്തതോടെ കൂടുതൽ പേർ കശ്മീരിലേക്ക് എത്തുമെന്നാണ് ഭരണകൂടത്തിൻറെ വിലയിരുത്തൽ. ആകെ 87 പ്രധാന കേന്ദ്രങ്ങളിലാണ് വിനോദ സഞ്ചാരികൾ എത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ മേഖല തകർന്നിരുന്നു. ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്തെ 48 സ്ഥലങ്ങളാണ് ഭരണകൂടം അടച്ചത്.



ബെംഗളൂരു–ഋഷികേശ് സ്പെഷൽ ട്രെയിൻ, 19 ന് ആദ്യയാത്ര


webdesk

ഇന്ത്യയുടെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്ന സ്‌പെഷന്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് പുതിയ പ്രഖ്യാപനം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ(എസ്ഡബ്ല്യുആര്‍) ആണ് പുതിയ സ്‌പെഷല്‍ ട്രെയിന്‍ വരുന്ന പ്രഖ്യാപനം നടത്തിയത്. 06597 എന്ന ട്രെയിന്‍ നമ്പറിലാണ് പുതിയ ട്രെയിന്‍ എത്തുന്നത്. ജൂണ്‍ 19, ജൂണ്‍ 26, ജൂലൈ 3 ദിവസങ്ങളില്‍ രാവിലെ ഏഴിനാണ് യശ്വന്ത്പൂരില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഋഷികേശില്‍ ഈ ട്രെയിന്‍ തുടര്‍ന്നുള്ള ശനിയാഴ്ച രാവിലെ 10:20ന് എത്തിച്ചേരും. വാരാന്ത്യം ഋഷികേശില്‍ ചെലവഴിക്കുന്നതിന് സഹായിക്കും വിധമാണ് ട്രെയിനിന്റെ സമയക്രമം. ഋഷികേശില്‍ നിന്നും തിരിച്ചുവരുന്ന സ്‌പെഷല്‍ ട്രെയിനിന്റെ നമ്പര്‍ 06598 ആണ്. ഈ ട്രെയിന്‍ ജൂണ്‍ 21, ജൂണ്‍ 28, ജൂലൈ 5 ദിവസങ്ങളിലാണ് മടക്കയാത്ര ആരംഭിക്കുക. ഈ ദിവസങ്ങളിലെല്ലാം വൈകിട്ട് 05:55ന് പുറപ്പെടുന്ന ട്രെയിന്‍ തുടര്‍ന്നുള്ള തിങ്കളാഴ്ച രാത്രി

Experiences



Latest കേരളം 

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍


webdesk

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തമിഴ്‌നാട്ടില്‍ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. നേരത്തേ ശ്രീതുവിനെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്തിരുന്നില്ല. സഹോദരന്‍ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതി ചേര്‍ത്തത്. കേസില്‍ ഒന്നാം പ്രതിയാണ് ഹരികുമാര്‍.ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് ഹരികുമാർ കഴിഞ്ഞ ജൂണില്‍ മൊഴി നല്‍കിയിരുന്നു. ജയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ പ്രതി ഉറക്കെ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു. ശ്രീതു ഇക്കാര്യം നിഷേധിച്ചിരുന്നു. തുടർന്ന് ദേവേന്ദുവിന്റെ മാതാവിനെയും അമ്മാവനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.