ഐപിഎൽ; ലക്നൗവിനെതിരെ ജയിക്കാൻ കൊൽക്കത്തയ്ക്ക് വേണ്ടത് 211 റൺസ്

മുംബൈ: മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ലഖ്നൗ ഓപ്പണർമാർ സിക്സറുകൾ അടിച്ചതിനെ തുടർന്ന് കൊൽക്കത്ത ബൗളർമാർ മഴയിൽ നനഞ്ഞു കുതിർന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ നിർണായക ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻറ്സ് കൂറ്റൻ സ്കോർ നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അവർ നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 210 റൺസ് നേടി.

ഓപ്പണർമാരായ ക്വിൻറൺ ഡി കോക്കിൻറെ തകർപ്പൻ സെഞ്ച്വറിയും (70 പന്തിൽ 140* ) ക്യാപ്റ്റൻ കെഎൽ രാഹുലിൻറെ അർധസെഞ്ചുറിയും (51 പന്തിൽ 68*) ലഖ്നൗവിനെ സൂപ്പർ ആക്കിയിട്ടുണ്ട്. 27 ബൗണ്ടറികളും 14 സിക്സറുകളും 13 ഫോറുകളുമാണ് ഇരുടീമുകളും പറത്തിയത്. അതിൽ പത്ത് എണ്ണം ഡി കോക്കിൻറെ ബാറ്റിൽ നിന്നാണ് വന്നത്. അവസാന മൂന്നോവറിൽ ഇരുവരും ചേർ ന്ന് 61 റണ് സ് കൂട്ടിച്ചേർ ത്തു. 19-ാം ഓവറിൽ 27 റണ്സ് മാത്രമാണ് നേടാനായത്.

ഐപിഎല്ലിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ് ഇന്നത്തേത്. 2016ൽ ഗുജറാത്ത് ലയണ്സിനെതിരെ ബാംഗ്ലൂരിനായി കോലിയും ഡിവില്ലിയേഴ്സും ചേർന്ന് നേടിയ 229 റണ്സാണ് എക്കാലത്തെയും ഉയർന്ന കൂട്ടുകെട്ട്. ഐപിഎല്ലിൽ തൻറെ രണ്ടാം സെഞ്ച്വറിയാണ് ഡികോക്ക് നേടിയത്. 2016ൽ ബെംഗളൂരുവിനെതിരെയായിരുന്നു അദ്ദേഹത്തിൻറെ ആദ്യ സെഞ്ച്വറി.