സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ്. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില്‍നിന്ന് പാഴ്സല്‍, ടേക്ക് എവേ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. 

അനുമതിയുള്ളവ താഴെ പറയുന്നവ

മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍ വിതരണം. പലചരക്ക്, പച്ചക്കറി കടകള്‍, മത്സ്യ-മാംസ വില്‍പന ശാലകള്‍, ബേക്കറി- രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ.

നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാം.ട്രെയിന്‍, വിമാന ടിക്കറ്റുകളും മറ്റു രേഖകളുമുണ്ടെങ്കില്‍ യാത്രാനുമതി. വാക്സിന്‍ എടുക്കാന്‍ യാത്ര ചെയ്യാം.

കാബുകള്‍ക്കും ടാക്സികള്‍ക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം. ഐടി കന്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് യാത്രാനുമതി. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി.വിവാഹങ്ങള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ എന്നിവ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു നടത്താം. ടെലികോം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.