Latestകേരളം

ഗായിക എസ്. ജാനകി അന്തരിച്ചു

ബംഗളൂരു: വിഖ്യാത ഗായിക എസ്.ജാനകി അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരം അന്ത്യം സംഭവിക്കുകയായിരുന്നു. 1957 ൽ വിധിയൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തുന്നത്.

പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. ആറു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിൽ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നാലു തവണ ജാനകിയെ തേടിയെത്തി. താരാട്ടു പാട്ടുകളാണ് ജാനകിയെ മലയാളികൾക്കു പ്രിയങ്കരിയാക്കിയത്.